ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള് മുഴുവനും തകര്ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്ലാല് നെഹ്റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ...
പുതിയ തലമുറയുടെ പ്രതിനിധിയാണ് നജ്ല പുളിക്കൽ. ദാന ഗ്രാം പരീക്ഷണങ്ങളുടെ അന്ത്യഘട്ടത്തിൽ മാത്രം രംഗപ്രവേശം ചെയ്തവർ. നാൾവഴികണക്കുകൾ നേരിട്ടറിയാതെ, പരിശോധന സാമഗ്രികളില്ലാതെ, ഗാന്ധിയൻ ഗ്രാമനിർമ്മാണം പോലൊരു സാഹസികതയുടെ ചരിത്രമെഴുതുക എളുപ്പമല്ല. അതിനാൽ കേട്ടറിഞ്ഞ കഥകൾ...
ജൂതവംശത്തെ ഒടുക്കാന് വേണ്ടി ഹിറ്റ്ലര് കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്നിന്ന് മായാന് വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്വംശത്തിന് നിലനില്ക്കാന് ഭൂമിയില് ഇടം വേണമെന്ന സഹിഷ്ണുത കിളിര്ക്കുന്നില്ല. കുര്ദുകളായിപ്പിറന്നതിന്പേരില് അതിജീവനാര്ഹത...
എഴുപത്തിയൊന്ന് ചതുര്യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്ണ്ണമി… ആ പൗര്ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്ക്കും ഒടുക്കങ്ങള്ക്കും സാക്ഷിയാണ്. പുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്മ്മൻ തന്റെ കര്ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ...
കള്ളന്റെ കാമുകി കൽക്കി ‘പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി. ഈ...
ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടു പോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകൻ കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളിൽ താഴിട്ടു പൂട്ടി കുടുംബ-സാമൂഹികാധികാരങ്ങൾക്കു മുന്നിൽ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നിൽക്കുന്ന കപടമുഖങ്ങൾക്ക് തലയുടെ പിന്നാമ്പുറത്തു...
കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിലെ അടിമത്തസ്മൃതികളുടെ ആവിഷ്കാരമാണ് മനോഹരൻ വി. പേരകത്തിൻ്റെ 'കുതിരമാളിക'. കൂട്ടിലങ്ങാടിയിൽനിന്ന് ഇരുപത് അടിമകളുമായി പൊന്നാനിയിലേക്ക് പുറപ്പെട്ട വഞ്ചിയിൽനിന്ന് രക്ഷപ്പെട്ട ഇട്ടൂലിയുടെയും മകൻ ചക്കപ്പൻ്റെയും കഥയിലൂടെ, നൂറു വർഷം മുമ്പുള്ള മലയാളിയുടെ വൈകാരിക...
ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ്...
22 ബോഗികള്, 3420 കിലോമീറ്ററുകള് 56 മണിക്കൂറുകള്, 18 ഭാഷകള് യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട് സൈ റണ് ഉയര്ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങള്...
ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൌവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ കാതലായ...
മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് 'കയറി'ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു...
ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ!യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കയ്യേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.
സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ക്രമേണ ഇ.എം.എസ്സിന് അഡിക്റ്റാക്കുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും...
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും...
ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള്‍ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍....
ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള് മുഴുവനും തകര്ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്ലാല് നെഹ്റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ...
പുതിയ തലമുറയുടെ പ്രതിനിധിയാണ് നജ്ല പുളിക്കൽ. ദാന ഗ്രാം പരീക്ഷണങ്ങളുടെ അന്ത്യഘട്ടത്തിൽ മാത്രം രംഗപ്രവേശം ചെയ്തവർ. നാൾവഴികണക്കുകൾ നേരിട്ടറിയാതെ, പരിശോധന സാമഗ്രികളില്ലാതെ, ഗാന്ധിയൻ ഗ്രാമനിർമ്മാണം പോലൊരു സാഹസികതയുടെ ചരിത്രമെഴുതുക എളുപ്പമല്ല. അതിനാൽ കേട്ടറിഞ്ഞ കഥകൾ...
ജൂതവംശത്തെ ഒടുക്കാന് വേണ്ടി ഹിറ്റ്ലര് കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്നിന്ന് മായാന് വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്വംശത്തിന് നിലനില്ക്കാന് ഭൂമിയില് ഇടം വേണമെന്ന സഹിഷ്ണുത കിളിര്ക്കുന്നില്ല. കുര്ദുകളായിപ്പിറന്നതിന്പേരില് അതിജീവനാര്ഹത...
എഴുപത്തിയൊന്ന് ചതുര്യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്ണ്ണമി… ആ പൗര്ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്ക്കും ഒടുക്കങ്ങള്ക്കും സാക്ഷിയാണ്. പുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്മ്മൻ തന്റെ കര്ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ...
കള്ളന്റെ കാമുകി കൽക്കി ‘പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി. ഈ...
ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടു പോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകൻ കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളിൽ താഴിട്ടു പൂട്ടി കുടുംബ-സാമൂഹികാധികാരങ്ങൾക്കു മുന്നിൽ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നിൽക്കുന്ന കപടമുഖങ്ങൾക്ക് തലയുടെ പിന്നാമ്പുറത്തു...
കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിലെ അടിമത്തസ്മൃതികളുടെ ആവിഷ്കാരമാണ് മനോഹരൻ വി. പേരകത്തിൻ്റെ 'കുതിരമാളിക'. കൂട്ടിലങ്ങാടിയിൽനിന്ന് ഇരുപത് അടിമകളുമായി പൊന്നാനിയിലേക്ക് പുറപ്പെട്ട വഞ്ചിയിൽനിന്ന് രക്ഷപ്പെട്ട ഇട്ടൂലിയുടെയും മകൻ ചക്കപ്പൻ്റെയും കഥയിലൂടെ, നൂറു വർഷം മുമ്പുള്ള മലയാളിയുടെ വൈകാരിക...
ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ്...
22 ബോഗികള്, 3420 കിലോമീറ്ററുകള് 56 മണിക്കൂറുകള്, 18 ഭാഷകള് യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട് സൈ റണ് ഉയര്ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങള്...
ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൌവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ കാതലായ...
മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് 'കയറി'ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു...
ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ!യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കയ്യേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.
സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ക്രമേണ ഇ.എം.എസ്സിന് അഡിക്റ്റാക്കുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും...
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും...
ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള്‍ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍....
Regular price£7.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.